വയനാട് നിരവിൽപ്പുഴ: നിരവിൽപ്പുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും, യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർ നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകൾ വിത (22) എന്നിവ രാണ് മരിച്ചതെന്ന് ഇരുവരുടേയും ബന്ധുക്കൾ പറഞ്ഞു. ഒരു ഷാളിലാ ണ് ഇരുവരേയും തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. വിനിത ഗർഭിണിയാ യിരുന്നെന്നും ബന്ധുക്കൾ പറയുന്നുണ്ട്. മൃതദേഹങ്ങൾ ജീർണ്ണിച്ച അവ സ്ഥയിലാണുള്ളത്. വിനീത യോടൊപ്പം പാതിരിമരുത്ത് താമസിച്ച് വരുന്ന തിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് സൂചന. ഒറ്റപ്പെട്ട സ്ഥലമായി രുന്നതിനാൽ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് സംശ യം തോന്നി നാട്ടുകാർ വിട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച് വരി കയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിന് ശേഷമേ മരണപ്പെട്ട വരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കും. മണിക്കുട്ടൻ തൊണ്ടർ നാട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയാണ്.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100